Sunday, August 30, 2026

Faith

സന്ദര്‍ശനവും സാനിധ്യവും

വി. ഗ്രന്ഥം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന രക്ഷാകരചരിത്രം മുഴുവന്‍ സന്ദര്‍ശനത്തിന്റെയും പ്രതിസന്ദര്‍ശനത്തിന്റെയും കഥയാണ്. ദൈവം മനുഷ്യനെ സന്ദര്‍ശിക്കുന്നു. പിന്നീട് മനുഷ്യനെ ദൈവം തന്നെ സന്ദര്‍ശിക്കുവാന്‍, പ്രതിസന്ദര്‍ശനത്തിനു ക്ഷണിക്കുന്നു. ദൈവം മനുഷ്യന്റെ ജീവിതത്തിലേക്ക്‌ നിരന്തരം ഇറങ്ങി...

മരുഭൂമികാലം

ലോകം അന്ധകാര ആഴങ്ങളിലേക്ക് നിപതിക്കുമ്പോള്‍, സ്വാര്‍ഥതകൊണ്ട് അധഃപതിച്ച മനുഷ്യര്‍ പെരുകുമ്പോള്‍, ഒറ്റപ്പെടലിന്റെ നീരൊഴുക്കിലേക്ക് ഒരാള്‍ പെട്ടുപോകുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ ആത്മബലത്തിനുവേണ്ടി നമ്മള്‍ എന്തു ചെയ്യും? പ്രാര്‍ഥന ഒരു അതിജീവനമാര്‍ഗം തന്നെയാണ്. ഉത്ഥിതനായ...

സ്വകാര്യത

നമ്മുടെ കാലത്തിന്റെ ചില പ്രവണതകളെ പരിഹസിച്ചുകൊണ്ട് ആരോ എഴുതിയ കഥയാണിത്. വീട്ടില്‍ കയറിയ കള്ളന്മാര്‍ സ്ത്രീയോട് പറഞ്ഞു: ഞങ്ങള്‍ക്ക് താങ്കളെ ആക്രമിക്കാനോ വീട് നശിപ്പിക്കാനോ താല്‍പര്യമില്ല....

സ്നേഹശാഠ്യം

അമ്മയുടെ വാക്കില്‍ പ്രത്യാശവച്ച് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ! മുതിര്‍ന്നവരായ നമ്മുടെ ബുദ്ധിയില്‍ 'ലോജിക്' കണ്ടെത്താനാവാത്ത പലകാര്യങ്ങളിലും പ്രത്യാശ വയ്ക്കാന്‍ കുഞ്ഞുങ്ങള്‍ക്കാകാറുണ്ട്. അതാണ് ആ...

ഗ്രേ സിഗ്നേച്ചർ

'എന്തിനാ അപ്പേ, കരികൊണ്ട്‌ പൊട്ടുതൊടുന്നത്?' എന്നു ചോദിച്ചുകൊണ്ടാണ് വിഭൂതിയുടെ കര്‍മ്മങ്ങള്‍ കഴിഞ്ഞിറങ്ങിയ കുഞ്ഞു ജോണ്‍ അപ്പയുടെ കയ്യില്‍ പിടിച്ചത്. കൗതുകം നിറഞ്ഞ അവന്റെ മിഴികളിലേക്ക് നോക്കി...

പീഡാനുഭവ ധ്യാനം

വിശുദ്ധിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള പാതയാണ് യേശുവിന്റെ പീഡാനുഭവ ധ്യാനം. ക്രിസ്തുവിന്റെ പീഡാനുഭവത്തെപ്രതി ഒരാള്‍ പൊഴിക്കുന്ന ഒരു കണം കണ്ണീര്‍ ജറുസലെമിലേക്കുള്ള തീര്‍ഥാടനത്തെയും അപ്പവും വെള്ളവും മാത്രം...

ഉത്തമഗീതത്തിലെ പ്രണയവും വാലന്റൈൻ ചിന്തകളും

''പുരുഷനും ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക്‌ ലജ്ജതോന്നിയിരുന്നില്ല'' (ഉല്പത്തി 2:25). ഉല്പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത്  അങ്ങനെയാണ്.  നിഷ്‌കളങ്കതയുടെയും, ആര്‍ജവത്വത്തിന്റെയും അകൃത്രിമമായ സഹജവാസനകളുടെയും, ഉദാത്തവും വിമലീകരിക്കപ്പെട്ടതുമായ അനുഭവങ്ങളുടെ...

ഫലരഹിത അത്തിവൃക്ഷം

പുതുവര്‍ഷ ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ആത്മവിചിന്തനത്തിനു മുന്തിരിത്തോട്ടത്തില്‍ വളര്‍ന്ന അത്തിവൃക്ഷത്തെക്കാള്‍ ഭംഗിയുള്ള രൂപകമില്ലെന്നു തോന്നുന്നു. ലൂക്കായുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണത്. എല്ലാവിധ പരിചരണവും ലഭിച്ചിട്ടും, കാലമേറെയായിട്ടും...